Reporter

വന്ദേമാതരം നിർബന്ധമാക്കിയുള്ള ഉത്തരവ് ഉടൻ പിൻവലിക്കണം; സിപിഎം

ന്യൂഡൽഹി: ദേശീയ ഗാനത്തെ മറികടന്ന് ദേശീയ ഗീതത്തിന് മുൻഗണന നൽകുന്ന ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഉത്തരവ് ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ്. ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്ന് ഭരണഘടനയുടെ അനുച്ഛേദം 51(എ) വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ഗീതവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് രാജേന്ദ്ര പ്രസാദിന്റെ പ്രസ്താവന വിശദമായ ചർച്ചയ്ക്കുശേഷം ഭരണഘടനാ നിർമാണസഭ അംഗീകരിച്ചിരുന്നു. അതുപ്രകാരം ദേശീയ ഗീതത്തിന്റെ രണ്ട് ഖണ്ഡികകൾ മാത്രമാണ് ആലപിക്കേണ്ടത്. നാല് ഖണ്ഡികകൾ ഇന്ത്യയുടെ മതനിരപേക്ഷ ഘടനയെ പ്രതിഫലിപ്പിക്കുന്നതല്ലെന്നായിരുന്നു […]

വന്ദേമാതരം നിർബന്ധമാക്കിയുള്ള ഉത്തരവ് ഉടൻ പിൻവലിക്കണം; സിപിഎം Read More »

ബെംഗളൂരുവിൽ വാഹനാപകടം: ഏഴുപേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ട് താലൂക്കിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 5.15-ഓടെ ദൊബ്ബാസ്‌പേട്ട്–ഹൊസ്കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് എസ്‌യുവികൾ, ഒരു കാന്റർ ട്രക്ക്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴ് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. എസ്‌യുവി 700-ൽ യാത്രചെയ്തിരുന്ന ആറ് പേരും മരിച്ചു.ഇതിൽ അഞ്ച് പേർ ഒരേ കോളേജിലെ വിദ്യാർഥികളാണ്. ഭരത് (18), അശ്വിൻ നായർ (17), ഏദൻ ജോർജ്, അർഹാൻ

ബെംഗളൂരുവിൽ വാഹനാപകടം: ഏഴുപേർക്ക് ദാരുണാന്ത്യം Read More »

ഉമ തോമസ് എംഎൽഎക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ

തൃക്കാക്കര(കൊച്ചി): കോൺ​ഗ്രസ് വെണ്ണല കോൺ​ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിന് മുന്നിൽ എംഎൽഎ ഉമ തോമസിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഉമ തോമസ് മകന് വേണ്ടി സീറ്റ് ചോദിച്ചെന്നും അധികാരക്കൊതി അവസാനിപ്പിക്കണമെന്നുമാണ് പോസ്റ്റർ. മത്സരിക്കുന്നില്ലെങ്കിൽ മകന് വേണ്ടി സീറ്റ് നൽകുമോ എന്ന് ഉമ തോമസ് ചോദിച്ചു എന്ന നിലയിലുള്ള തർക്കം തൃക്കാക്കരയിൽ ഇപ്പോൾ ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ആരാണ് എഴുതിയത് എന്നോ, അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു വിവരവും പോസ്റ്ററിൽ ഉണ്ടായിരുന്നില്ല. കുടുംബ വാഴ്ച നടപ്പില്ല,

ഉമ തോമസ് എംഎൽഎക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ Read More »

പതിനാറുകാരിയെ ലോഡ്‌‌ജിൽ വച്ച് പീഡിപ്പിച്ച കേസ്: മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിൽ

മലപ്പുറം: പതിനാറുകാരിയെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിനെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചേവായൂർ സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയായിരുന്നു അതിക്രമം. മോട്ടിവേഷൻ സ്പീക്കർ കൂടിയായ പ്രതിയെ ഇന്നലെ രാത്രിയോടെയാണ് വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷം സെ്പ്തംബറിലായിരുന്നു സംഭവം. നിലമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും കാസർകോട് കാഞ്ഞങ്ങാട് ഭാഗത്തുവച്ചും ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയിൽ പറയുന്നു. ചേവായൂർ സ്റ്റേഷനിലായിരുന്നു പെൺകുട്ടി ആദ്യം പരാതി നൽകിയത് . പിന്നീട്

പതിനാറുകാരിയെ ലോഡ്‌‌ജിൽ വച്ച് പീഡിപ്പിച്ച കേസ്: മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിൽ Read More »

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ജോസ് കെ. മാണിയുടെ ജാഥയുടെ പോസ്റ്റർ; അപമാനിച്ചെന്ന് കാട്ടി പരാതി നൽകി കോൺഗ്രസ്

പുതുപ്പള്ളി: എൽഡിഎഫ് ഉമ്മൻചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്ന് കോൺഗ്രസ്. എൽഡിഎഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്റർ ഉമ്മൻ ചാണ്ടിയുടെ കല്ലറയുടെ മുകളിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നിൽ എൽഡിഎഫ് ആണെന്ന് കോട്ടയം ഡിസിസി ആരോപിച്ചു. പിന്നിൽ പ്രവർത്തിച്ച മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി നേതൃത്വം ആവശ്യപ്പെട്ടു.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതിനൽകി. അന്വേഷണം വേണമെന്ന ആവശ്യവുമായി

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ജോസ് കെ. മാണിയുടെ ജാഥയുടെ പോസ്റ്റർ; അപമാനിച്ചെന്ന് കാട്ടി പരാതി നൽകി കോൺഗ്രസ് Read More »

വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ

ആലുവ: 4.5ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. എടത്തല ഇടയത്താളി വീട്ടിൽ ഹൈനസ്(30) നെയാണ് ഐരാപുരം തട്ടുപാലം ഭാഗത്തുള്ള വാടകവീട്ടിൽ നിന്നു കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎ ആണ് പൊലീസ് പിടികൂടിയത്. കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ എ.എൽ.അഭിലാഷ്, എസ്ഐമാരായ അഭിജിത്ത്.എം, നിസാർ.കെ.വി, അബൂബക്കർ.വി.എസ് എഎസ്ഐമാരായ അബ്ദുൾ റഷീദ്.സി.എ, മുരളീധരൻ.യു.എ, സിനോജ് ആന്റണി, സിപിഒമാരായ ബിബിൻരാജ്.ഒ.എസ്, ടോമി.കെ.എ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ Read More »

പുതിയ മദ്യത്തിന് പേരിടൽ മത്സരം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: പുതിയ മദ്യത്തിന് പേര് നൽകുന്നതിനായി സംഘടിപ്പിച്ച മത്സരം ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. മദ്യത്തിന് പേരിടാൻ എൻട്രികൾ ക്ഷണിച്ചുകൊണ്ടുള്ള നടപടിക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിച്ചാണ് ഈ നിർണ്ണായക ഇടപെടൽ. ഇത്തരത്തിലുള്ള എല്ലാ നടപടികളും നിർത്തിവെക്കാൻ ഇടക്കാല ഉത്തരവിലൂടെ കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ കേരള സ്റ്റേറ്റ് ബെവ്‌റേജസ് കോർപ്പറേഷൻ (ബെവ്‌കോ) കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. മദ്യത്തിന് പേരിടൽ മത്സരത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവോ വിവരമോ ഇല്ലെന്നാണ് ബെവ്‌കോ കോടതിയെ അറിയിച്ചത്. ബെവ്‌കോയുടെ വിശദീകരണം വന്ന പശ്ചാത്തലത്തിൽ ഹൈക്കോടതി

പുതിയ മദ്യത്തിന് പേരിടൽ മത്സരം ഹൈക്കോടതി സ്റ്റേ ചെയ്തു Read More »

രാഹുൽ മാങ്കൂട്ടത്തിൽ കേസ്; ലൈംഗികബന്ധം ഉഭയസമ്മതപ്രകാരം,ഗർഭച്ഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെയെന്നും ഹൈക്കോടതി വിലയിരുത്തൽ

കൊച്ചി: ഒന്നാം ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് മുൻകൂർജാമ്യം അനുവദിച്ച് ഹൈക്കോടതി നടത്തിയത് സുപ്രധാന പരാമർശങ്ങൾ. ഇരുവരും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് പ്രഥമദൃഷ്ട്യാ ഉള്ള സൂചനയെന്നും ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. ഗർഭച്ഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെയായിരുന്നെന്നും ഹൈക്കോടതി വിലയിരുത്തി. ശാരീരികബന്ധത്തിന് സന്നദ്ധയായിരുന്നില്ലെങ്കിൽ വിവാഹിതയും പക്വമതിയുമായൊരു സ്ത്രീ, പ്രതിയെ സ്വന്തം അപ്പാർട്‌മെന്റിലേക്ക് ക്ഷണിക്കുകയും പിന്നീട് അയാളുടെ പാലക്കാട്ടെ ഫ്‌ലാറ്റിലേക്ക് അയാൾക്കൊപ്പം താമസിക്കാൻ പോകുകയും ചെയ്യുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നും കോടതി നിരീക്ഷിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ കേസ്; ലൈംഗികബന്ധം ഉഭയസമ്മതപ്രകാരം,ഗർഭച്ഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെയെന്നും ഹൈക്കോടതി വിലയിരുത്തൽ Read More »

‘അറിവും അനുവാദവുമില്ലാതെ ഗർഭപാത്രം നീക്കംചെയ്തു’; ഉദിത് നാരായണിനെതിരേ പരാതിയുമായി മുൻഭാര്യ

ഗായകൻ ഉദിത് നാരായണിനെതിരേ പരാതിയുമായി ആദ്യഭാര്യ രഞ്ജന ഝാ. തന്റെ അറിവോടെയല്ലാതെ ഗർഭപാത്രം നീക്കംചെയ്തുവെന്നാണ് പരാതി. ബിഹാർ സുപൗലിലെ വനിതാ പോലീസ് സ്‌റ്റേഷനിലാണ് രഞ്ജന പരാതിയുമായെത്തിയത്.ചൊവ്വാഴ്ച പോലീസ് സ്‌റ്റേഷനിൽ അഭിഭാഷകനൊപ്പം നേരിട്ടെത്തിയാണ് രേഖാമൂലമുള്ള പരാതി കൈമാറിയത്. ഉദിത് നാരായണിന് പുറമേ അദ്ദേഹത്തിന്റെ സഹോദരങ്ങളായ സഞ്ജയ് കുമാർ ഝാ, ലളിത് നാരായണൻ ഝാ, രണ്ടാംഭാര്യ ദീപ നാരായണൻ എന്നിവർക്കെതിരേയും പരാതിയിൽ ആരോപണമുണ്ട്. ഇവർ ഗൂഢാലോചന നടത്തി, തന്റെ അറിവോടെയല്ലാതെ ചികിത്സയെന്ന വ്യാജേന ഗർഭപാത്രം നീക്കംചെയ്തുവെന്നാണ് ആരോപണം. 1984 ഡിസംബർ

‘അറിവും അനുവാദവുമില്ലാതെ ഗർഭപാത്രം നീക്കംചെയ്തു’; ഉദിത് നാരായണിനെതിരേ പരാതിയുമായി മുൻഭാര്യ Read More »

ജാമ്യം ലഭിച്ചതോടെ ഷിംജിത മുസ്തഫ ജയിൽ മോചിതയായി

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ ജാമ്യം ലഭിച്ചതോടെ പ്രതി ഷിംജിത മുസ്തഫ പുറത്തിറങ്ങി. നീണ്ട 22 ദിവസങ്ങൾക്കു ശേഷമാണ് ഷിംജിത ജയിൽ മോചിതയായത്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഷിംജിതയ്ക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പ് മറികടന്ന് അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം നൽകിയത്. മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയവയാണ് ജാമ്യ

ജാമ്യം ലഭിച്ചതോടെ ഷിംജിത മുസ്തഫ ജയിൽ മോചിതയായി Read More »